കൊച്ചി: പ്രകാശ് തമ്പിയുടെ വീട് റെയ്‌ഡ് ചെയ്യുന്നതിനിടെ രണ്ട് മൊബൈലുകൾ ലഭിച്ചു. ഡി ആർ ഐ ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈലുകൾ അയച്ചു. മൊബൈൽ സൂക്ഷിച്ചത് ബാലുവിന്റെ ഓർമയ്ക്ക് ആണെന്ന് പ്രകാശ് തമ്പി പറഞ്ഞു.അതേ സമയം ടീ ഷർട്ടും ബർമുഡയും ധരിച്ചിരുന്ന അർജുൻ ഡ്രൈവർ സീറ്റിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷി നന്ദു പറഞ്ഞു. രക്ഷാപ്രവർത്തനം വൈകിയെന്നും നന്ദു പറഞ്ഞു. താൻ എത്തിയപ്പോഴും രക്ഷാപ്രവർത്തനം തുടങ്ങിയിട്ടില്ല. കാറിനു സമീപം നാല് പേരും പുറകിൽ പതിനഞ്ച് പേരും ഉണ്ടായിരുന്നു
ബാലുവിന്റെ മൊബൈൽ കണ്ടെത്തി;രക്ഷാപ്രവർത്തനം വൈകിയെന്ന് സുഹൃത്ത്
By
June 9, 2019 11:29 am