തിരുവനന്തപുരം:മുൻമന്ത്രി ആര്യാടന് മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാതീരുമാനം. വൈദ്യുതിമന്ത്രിയായിരിക്കേ 40 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് പ്രാഥമികാന്വേഷണം. സോളര്‍ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് നടപടി.
കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ശസ്ത്രക്രിയ. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രകിയ.
പിവി അന്‍വറിന്റെ ആരോപണങ്ങളെ തള്ളി ആര്യാടന് മുഹമ്മദ്. അന്‍വറിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ആര്യാടന് പറഞ്ഞു. അന്‍വറിനെതിരെ കേസ് കൊടുത്ത മുരുകേശനുമായി തനിക്ക് ബന്ധമില്ലെന്നും തൊഴിലാളി പ്രശ്നത്തില്‍ മുരുകേശനെതിരെ നിന്നയാളാണ്...
പിവി അന്‍വര്‍ എംഎല്‍എ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ നിഷേധിച്ച് ആര്യാടന് മുഹമ്മദ്. എംഎല്‍എയ്ക്ക് എതിരെ കേസ് കൊടുത്ത മുരുകേശ് നരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നും ഇയാളുടെ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി സുപ്രീം...