വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ സൈനികരും വിമത പോരാളികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുന്നു. ആഭ്യന്തര യുദ്ധത്തില്‍ രണ്ടു ദിവസത്തിനിടെ 96 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികരും വിമത പോരാളികളും ഇവരില്‍ ഉള്‍പ്പെടുന്നു.
വിമതരുടെ കൈവശമുള്ള ഇഡ്ലിബ് പിടിച്ചടക്കാന്‍ ശക്തമായ പോരാട്ടമാണ് സിറിയന്‍ സൈന്യം നടത്തുന്നത്.