ലണ്ടന്‍ : ബ്രിട്ടണ്‍ പാര്‍ലമെന്റിലേക്കുള്ള നിര്‍ണായക തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഞ്ച് കൊല്ലത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം.
650 അംഗ ജനപ്രതിനിധിസഭയിലേക്കാണ് തെരഞ്ഞെടുപ്പ്.