Ernakulam
പിന്നൊന്നും നോക്കിയില്ല നാല്‍പ്പത് അടി താഴ്ച്ചയുളള കിണറ്റിലേക്ക് എടുത്ത്ചാടി
വീട്ടുമുറ്റത്തെ കിണറിനു സമീപത്തുനിന്നും മകന് അലന്റെ ഉച്ചത്തിലുളള നിലവിളി കേട്ടാണ് മിനി ഓടി വന്നത്. നെഞ്ചിടിപ്പോടെ കിണറ്റിലേക്ക് നോക്കിയ മിനിയുടെ ശ്വാസം നിലച്ചുപോയി. നെടുനീളന്‍ കിണറിന്റെ അങ്ങേത്തലയ്ക്കല്‍ വെളളത്തില്‍ മുങ്ങിത്താഴുന്ന...