പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോപ സമരത്തില്‍ റെയില്‍വെയ്ക്ക് 80 കോടി നഷ്ടമുണ്ടായെന്നും നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്നും റെയില്‍വെ ബോര്‍ഡ് അറിയിച്ചു.
’80 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വെയ്ക്ക് ഉണ്ടായത്. ഇതില്‍ ഈസ്റേറണ്‍ റെയില്‍വെയ്ക്ക് 70 കോടിയുടെ നഷ്ടവും നോര്‍ത്ത്ഈസ്റ്റ് റെയില്‍വെയ്ക്ക് 10 കോടിയുടെ നഷ്ടവും ഉണ്ടായി’ റെയില്‍വെ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് പറഞ്ഞു.